tag:blogger.com,1999:blog-31015990.post3654791338956149737..comments2023-05-09T19:53:07.181+05:30Comments on കാറ്റും മഴയും: അയ്യപ്പനും ജോണ്‍സണും : രണ്ട് നക്ഷത്രങ്ങള്‍ പൊലിഞ്ഞൊരു വ്യാഴാഴ്ചSudeephttp://www.blogger.com/profile/05817709159847716725noreply@blogger.comBlogger3125tag:blogger.com,1999:blog-31015990.post-91935769914009256012011-10-17T20:24:55.708+05:302011-10-17T20:24:55.708+05:30നല്ല നിരീക്ഷണങ്ങള്‍ക്ക് നന്ദി.നല്ല നിരീക്ഷണങ്ങള്‍ക്ക് നന്ദി.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-31015990.post-3190647922445264372011-08-25T15:38:09.344+05:302011-08-25T15:38:09.344+05:30"ജാതിയതയുടെ, അടിമത്വത്തിന്റെ നേര്രേഖകളായിരുന..."<i>ജാതിയതയുടെ, അടിമത്വത്തിന്റെ നേര്‍രേഖകളായിരുന്നു അയ്യപ്പന്മാഷിന്റെ രചനകള്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ പച്ചയായ ജീവിതം ബോധ്യപ്പെടുത്തിയ മാഷ് ഓര്‍മ്മയാകുമ്പോള്‍ നഷ്ടപ്പെടുന്നത് കേരളത്തിലെ ദലിത് ജീവിതങ്ങളുടെ അനുഭവസാക്ഷ്യമായിരുന്നു. സാഹിത്യ ജീവിതത്തിലും നേരനുഭവങ്ങള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച സി അയ്യപ്പന്മാസ്റ്റര്ക്ക് നാട്ടുവിശേഷം വാരികയുടെയും ദലിത് ഹ്യൂമന്‍ റൈറ്റസ് മൂവ്മെന്റിന്റെയും ആദരാജ്ഞലികള്‍........<br /><br />അടിച്ചമര്‍ത്തപ്പെട്ടവന്റെ രോദനങ്ങള്‍ കേള്‍ക്കാതെ പോകുന്നവര്‍ക്ക് എന്നും വെല്ലുവിളിയായിരുന്നു അയ്യപ്പന്മാഷുടെ കൃതികള്‍...ഇനിയും ഒര്‍മ്മകളുടെ വായനയില്‍ മാഷുടെ മഷിയുണങ്ങാത്ത രേഖകള്‍ ഞങ്ങള്‍ക്കും പ്രചോദനമാകും.</i>"<br /><br />വി വി സെല്‍വരാജ്.. D H R M സംസ്ഥാന അധ്യക്ഷന്‍<br /><br />രമ്യ കെ ആര്.. എഡിറ്റര്‍ സ്വതന്ത്ര നാട്ടുവിശേഷം വാരികSudeephttps://www.blogger.com/profile/05817709159847716725noreply@blogger.comtag:blogger.com,1999:blog-31015990.post-20164006149070448692011-08-25T15:37:17.483+05:302011-08-25T15:37:17.483+05:30"മഹാരാജാസിന്റെ വരാന്തകളിലൂടെ നിശബ്ദനും ഒറ്റപ്..."മഹാരാജാസിന്റെ വരാന്തകളിലൂടെ നിശബ്ദനും ഒറ്റപ്പെട്ടവനുമായി നടന്നുപോകുന്ന മാഷിനെയാണ് പിന്നീട് അദ്ദേഹത്തിന്റെ ഓരോ കഥകളും അദ്ദേഹത്തെ കുറിച്ചുള്ള ഓരോ കുറിപ്പുകളും വായിക്കുമ്പോള്‍ ഓര്‍മ്മവരാറ്. ഓമനക്കുട്ടന് മാഷും കെ.ജി.എസുമായും അല്ലാതെ മറ്റാരെങ്കിലുമായി മാഷ് ദീര്‍ഘനേരം സംസാരിക്കുന്നതുപോലും കണ്ടിട്ടില്ല. ക്ലാസ് മുറികളിലെ ആ പതിഞ്ഞ താളമോ സംസാരത്തിലെ ഉള്‍വലിഞ്ഞുകൊണ്ടുള്ള സൗമ്യതയോ ആയിരുന്നില്ല സി.അയ്യപ്പന്റെ കഥകള്‍. `പുരോഗമ` കേരളത്തിലെ ദളിത് ജീവിതത്തിന്റെ ആഴത്തിലുള്ള കലക്കങ്ങളൊക്കെ മാഷ് ഞണ്ടുകളിലും ഉച്ചനേരത്തെ ഉറക്കങ്ങളിലുമൊക്കെയായി കാണിച്ചു തന്നിരുന്നു. ശബ്ദമുഖരിതമായിരുന്നു ആ രചനകള്‍. ദിലീപ് രാജ് നടത്തിയ ഒരു ദീര്‍ഘ അഭിമുഖമായിരുന്നുവെന്നു തോന്നുന്നു അവസാനമായി അദ്ദേഹത്തെ കുറിച്ചു കണ്ട കാതലായ ഒരു എഴുത്ത്. വേണ്ട വിധത്തില്‍ വായിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യാതെ മാഷും `നമ്മുടെ അറുപാപ മറവിയുടെ നാറുമന്ധകാരത്തിലേയ്ക്ക്' മറയുമ്പോള്‍ മലയാളി എന്ന നിലയിലും മനുഷ്യരെന്ന നിലയിലും വല്ലാത്ത കുറ്റബോധം തോന്നുന്നു. ആ മനുഷ്യന്, ആ കഥാകൃത്തിന്, ആ അധ്യാപകന് അവസാന അഭിവാദ്യം.." - ഡി ശ്രീജിത്ത്, ഗൂഗിള്‍ ബസ്സില്‍.Sudeephttps://www.blogger.com/profile/05817709159847716725noreply@blogger.com